ഉത്സവം കഴിഞ്ഞുഒന്നിച്ചു നൃത്തം ചവിട്ടിയവര്‍അവരവരുടെ കൂടാരങ്ങളിലെയ്ക ­്ക് മടങ്ങി.മഞ്ഞുപെയ്യുന്ന ഈ രാവില്‍,മുനിഞ്ഞു കത്തുന്ന വിളക്കുമരത്തിനു ­ താഴെഒരാള്‍ തനിച്ചാവുന്നു.പിന്നീടാണ്‌ ക്രിസ്തു വന്നത്.അവസാനത്തെ ചങ്ങാതിയും പടിയിറങ്ങുമ്പോള ­്‍ആരുമറിയാതെ ഉള്ളിലേക്കെത്തു ­ന്ന സുഹൃത്ത്‌.കുന്തിരിക്കത്തി ­ന്റെ ഗന്ധത്തില്‍ നിന്ന്നമുക്കീ തച്ചന്റെ വിയര്‍പ്പിലേക്ക ­് മടങ്ങാം.

Your Comment Comment Head Icon

Login